- അമ്പത് രൂപ വിലയുള്ള ഹൃദയം
- അയ്യപ്പന്‍ തെരുവിന്റെ കവിയായിരുന്നുവെന്ന് തെളിയിക്കേണ്ടത് വരേണ്യകവികളുടേയും പണ്ഡിതന്മാരുടേയും ആവശ്യമായിരുന്നു. വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് വാര്‍ത്തകൊടുത്ത അതേ സ്പിരിറ്റിലാണ് വരേണ്യജങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിായി മലയാള മോരമ തെരുവ് അാഥമായെന്ന പത്രവാര്‍ത്ത വലിയ അക്ഷരങ്ങളില്‍ കൊടുത്തത്. അയ്യപ്പ് അദ്ദേഹത്തിന്റേതായ ചിലകുറുമ്പുകള്‍ ഉണ്ടായിരുന്നു, ആ കുറുമ്പുകളും ിര്‍ബന്ധങ്ങളും കായ്ക്കുന്ന വൃക്ഷങ്ങളില്‍ അയാള്‍ പക്ഷിയായി ചേക്കേറുകയും ചിലയ്ക്കുകയും ചെയ്യുമായിരുന്നു. ആരെയും പേടിച്ച് ഒളിക്കാുള്ള ഒരു കാര്യവും അയ്യപ്പുണ്ടായിരുന്നില്ല. ിങ്ങള്‍ക്കിഷ്ടപ്പെട്ടില്ല. എിക്കിഷ്ടപ്പെടുന്നില്ല. അതില്‍ അയ്യപ്പ് ഒട്ടും വേവലാതിയുണ്ടായിരുന്നില്ല. അയ്യപ്പന്‍ അയാളായി ജീവിച്ചു. ""ഒരാള്‍ ഒരാളാവാന്‍ അയാള്‍ അയാളായാല്‍ മതി"" എന്ന് കുഞ്ഞുണ്ണിമാഷ് എഴുതിയതി് ഇതാണര്‍ഥം. മോരമ പത്രാധിപരായി ജീവിക്കാും മരിക്കാും അയ്യപ്പാവില്ലല്ലോ. ന്നായി ജീവിക്കാത്ത ഒരാളെന്ന് പറയാതെ പറയുന്ന ഒരു കല ജേര്‍ണലിസ്റ്റ് അപദാങ്ങളില്‍ ഉണ്ടല്ലോ. രാഷ്ട്രീയത്തില്‍ മാത്രമല്ല, സാഹിത്യത്തിലും ഇത് തന്നെയാണ് അവരുടെ മാര്‍ഗം. പഞ്ചതന്ത്രത്തിലെ കുപ്രസിദ്ധരായ തെമ്മാടികളെ പോലെ. അയ്യപ്പന്‍ എന്നൊരാള്‍ തെരുവില്‍ അല്പസ്വല്പം കവിതകളെഴുതുകയും, അധികസമയവും ആളുകളോട് കാശ് വാങ്ങി കള്ള് കുടിക്കുകയും ചെയ്തു. സെന്‍സേഷാണ്. ഇക്കിളിയുണ്ടായോ ിങ്ങള്‍ക്ക്? മ്മുടെ പല പത്രങ്ങളും ഇതാണ് ചെയ്തത്. അയ്യപ്പന്റെ ശവസംസ്കാരവുമായി ബന്ധപ്പെടുത്തി വേറൊരു റോളാണ് മാധ്യമങ്ങളും ബഡായി പറയുന്നവരും അഭിയിച്ചത്. തെരുവ് കവിയെന്ന് ആക്ഷേപിക്കുന്നവര്‍തന്നെ ശവസംസ്കാരം ടത്തുന്നതിലെ വിളംബം മുതലെടുക്കാുള്ള ശ്രമം ടത്തി. തെരഞ്ഞെടുപ്പിന്റെ ബഹളത്തില്‍ പ്രിയകവിയുടെ സംസ്കാരം അപ്രസക്ത കാര്യമായി മാറാതിരിക്കാാണ് ഒരു ദിവസം കൂടി വൈകിച്ചത്. സാമാ്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്ന ഈ കാര്യം അവര്‍ അവഹേളമായി ചിത്രീകരിച്ചു. ഒരു ഭാഗത്ത് അയ്യപ്പെ തെരുവ് കവിയായി അപമാിക്കുക, മറുഭാഗത്ത് അയ്യപ്പെ അവഹേളിച്ചെന്ന് ആരോപിച്ച് സര്‍ക്കാറിെ കുറ്റപ്പെടുത്തുക. എന്താണ് അയ്യപ്പന്‍ ചെയ്തത്? അദ്ദേഹം മലയാളകവിതയുടെ വരിയുടച്ചു. ഷണ്ഡമായിരുന്ന കവിതയെ സ്വതന്ത്രമാക്കി. ഈ സ്വതന്ത്രമാക്കലി് ഇന്റര്‍റ്റെിലെ സ്പാിഷ് കവിതയിലേക്കോ അറബി കവിതയിലേക്കോ പോയില്ല. സ്വന്തം ജീവിതത്തിലേക്ക് ോക്കി. അയാള്‍ തെരുവിലേക്ക് വന്നത് ജീവുള്ള കുറെ സത്യങ്ങളുമായിട്ടാണ്. മലയാളസാഹിത്യ മാമാങ്കത്തിലെ ചാവേര്‍ പോരാളിയായിരുന്നു അയ്യപ്പന്‍. അാഥമായ ബാല്യം. യൗവത്തിലേക്ക് കടക്കുന്നതി് മുമ്പ് തന്നെ വയുഗത്തിലെ പത്രപ്രവര്‍ത്തം. പിന്നെ കവിതയുടെ വിളി. വിളിയുണ്ടായാല്‍ പാകപ്പെടട്ടേയെന്ന് കരുതി വച്ചുീട്ടാൊന്നും തയ്യാറല്ലായിരുന്നു അയ്യപ്പന്‍. അയാള്‍ എഴുതിക്കൊണ്ടിരുന്നു. എഴുതിയെഴുതി മലയാളയൗവത്തിന്റെ ഹൃദയങ്ങളെ ത്രസിപ്പിക്കുകയായിരുന്നു. അയാളുടെ വിഷയം അയാള്‍ തന്നെയായിരുന്നു. എപ്പോഴും ഷ്ടമാവുന്ന പ്രണയം, സഹിക്കാാവാത്ത വിശപ്പ്, പൂക്കാതെ പോയ കിാക്കള്‍.... എല്ലാം അയാളുടെ അുഭവങ്ങള്‍. അതോടൊപ്പം മലയാളിയൗവത്തിന്റെ അുഭവങ്ങള്‍. അതുകൊണ്ട് ക്യാമ്പസ്സുകള്‍ അയാള്‍ക്ക് മുമ്പില്‍ തുറന്നുിന്നു. ഹോസ്റ്റലുകള്‍ അയാളെ കാത്തിരുന്നു. വായശാലകളേക്കാള്‍ അയാളെ കാത്തിരുന്നത് ചേരികളും തൊഴിലെടുക്കുന്നവരുടെ സങ്കേതങ്ങളുമായിരുന്നു. കുരിശിലേക്ക് സ്വന്തം മാര്‍ഗം കണ്ടെത്തിയവായിരുന്നു അയ്യപ്പന്‍. അത്തിപ്പഴമോ വീഞ്ഞോ ഇല്ലാതെ കുരിശുമാര്‍ഗത്തിലേക്ക് തിരിയാന്‍ കേവലം പാളേന്തോടന്‍ പഴങ്ങളുടെ ചാറില്‍ പൊതിഞ്ഞ പ്രമുക്തിയുടെ കാതലായിരുന്നു അയ്യപ്പന്‍. ആവളയിലായാലും പേരാമ്പ്രയിലായാലും തിരുവന്തപുരത്തായാലും അമ്പതുരൂപ ചോദിക്കുന്ന കവി ാണയങ്ങളില്‍ ിസ്വും കവിതയില്‍ സമ്പന്നുമായിരുന്നു. പ്രണയിിയുടെ മുഖം ഏതെന്നറിയാത്ത കാമുകായിരുന്നു കവി. ഏത് ജീവിതത്തിലും വലിയ പ്രതിസന്ധിയാകാവുന്ന ഈ ില കവി സ്വയം സ്വീകരിച്ചതാണ്. അകലെ ടന്നുപോവുന്ന അജ്ഞാതയായ കാമിിയെ അയ്യപ്പന്‍ രേില്‍ കണ്ടിട്ടുണ്ടാവില്ല. കണ്ടവരാരും കാമിിമാരാകാന്‍ യോഗ്യരാണെന്ന് കവിക്ക് അംഗീകരിക്കാായില്ല. അതുകൊണ്ടാണ് അയ്യപ്പന്‍ കാമിിക്കായി ഒരു പൂവ് മരണശേഷവും കരുതിവച്ചത്. ഈ പൂവ് ഹൃദയത്തിന്റെ സ്ഥാത്തുള്ളത് കൊണ്ടാണ് അയ്യപ്പന്‍ മരണങ്ങളെ അതിജീവിച്ചത്. അങ്ങയൊണ് മുഷ്യന്‍ മരണങ്ങളെ അതിജീവിക്കുന്നത്. അഭിഗമ്യയായ ഒരു പ്രണയിി മസ്സിലുണ്ടെങ്കിലേ വിപ്ലവം സാധ്യമാവൂ, അരികൊടുത്തതുകൊണ്ടുമാത്രം വിപ്ലവം വരികയില്ല, എന്നായിരുന്നു അയ്യപ്പന്റെ പൊരുള്‍. പുലരാത്ത പ്രഭാതങ്ങളില്‍ിന്നും ഒടുങ്ങാത്ത മരുഭൂമികളില്‍ിന്നുമാണ് വിപ്ലവം ഉണ്ടാവുക. സ്ഹേമാണ് വിപ്ലവത്തിന്റെ ത്വരകം. ആ ത്വരകമാണ് അയ്യപ്പന്‍ മുക്ക് കാണിച്ചുതരാന്‍ ശ്രമിച്ചത്. ഭൗതികതയുടെ സ്ഹേപരിസരം കാണാാവാത്ത സാഹിത്യാസ്വാദകര്‍ക്ക് അയ്യപ്പെ മസ്സിലാവുമായിരുന്നില്ല. ഈ സ്ഹേപരിസരമാണ് അയ്യപ്പന്റെ കവിതകളിലുടീളമുള്ളത്. അതുകൊണ്ട് വരികളിലെല്ലാം സ്ഹേവും ശോകവും വിളയുകയായിരുന്നു. അസാധാരണമായ ഈ വിള കണ്ട് അയ്യപ്പന്‍ സ്വയം ചിരിച്ചുപോയിരിക്കണം. ദുരന്തമാണ് വിപ്ലവമുണ്ടാക്കുന്നത് എന്ന് അയ്യപ്പന്‍ കരുതി. അുമാങ്ങള്‍ക്കൊന്നുമര്‍ഥമില്ലാത്തവണ്ണം കവിതയുടെ കൃഷിിലമായിരുന്നു ആ മസ്സ്. വാന്‍ഗോഗിെ എന്താണ് ഈ കവി ഇത്രമേല്‍ ഇഷ്ടപ്പെടുന്നത്? അത്രമേല്‍ സാദൃശ്യം രണ്ടു ജീവിതങ്ങള്‍ തമ്മിലുണ്ട്. മുഖമില്ലാത്ത ഒരു കാമിി ഇരുവര്‍ക്കുമുണ്ട്, എന്നത് മാത്രമല്ല ആ സാദൃശ്യം. വിശപ്പറിയുന്നവരായിരുന്നു രണ്ടുപേരും. ഉരുളക്കിഴങ്ങ് ചുട്ട് തിന്നുന്നവരെ പറ്റിയാണ് വാന്‍ഗോഗിന്റെ വിഖ്യാതമായ ഒരു പെയിന്റിങ്. എത്രഹൃദയഹാരിയായിരിക്കും വിശന്നിരിക്കുന്നവ് ആ മണം? അയ്യപ്പന്റെ ഇമേജറിയില്‍ ഉരുളക്കിഴങ്ങ് വഴങ്ങില്ല. ""കുഷ്ഠരോഗി വച്ചുീട്ടുന്ന അപ്പത്തിന്റെ പങ്കിലേക്ക് വിശപ്പുള്ളവന്റെ കണ്ണ് കല്ലും ശില്പവും തിരിച്ചറിഞ്ഞ കുരുടന്‍...."" മാത്രമല്ല, കവിയുടെ കവിതകളില്‍ കാമിിക്ക് വ്യക്തമായ മുഖമുണ്ടായിരുന്നില്ല. അവള്‍ ഭൗമതലത്തിലുള്ളവളല്ല; ഉണ്ടാവാം. പക്ഷേ കവി അവളെ കണ്ടിട്ടില്ല. ഭൂമിയിലെമ്പാടുമുള്ള സകലമായ സ്ത്രൈണതയുമാണ് ആ കാമിിയുടെ രൂപം. അല്ലെങ്കില്‍ അവള്‍ രൂപരഹിതയായ മാലാഖയാണ്. അവളെ ഒരിക്കലും വാന്‍ഗോഗി് ഭൗതികമായി ലഭിക്കുമായിരുന്നില്ല. അയ്യപ്പും ലഭിക്കുമായിരുന്നില്ല. അതുകൊണ്ടാണ് വാന്‍ഗോഗിോട് അയ്യപ്പന്‍ വളരെ വൈകിയാണെങ്കിലും ഒരു മുന്നറിയിപ്പ് ല്കിയത്. ബോധം ശിക്കാതെ കുടിക്കാന്‍ കവിക്ക് കഴിയുമായിരുന്നു. അമ്പത് രൂപയുടെ കുടിയായതുകൊണ്ടല്ല, എത്രരൂപയുടെ കുടി കുടിച്ചാലും ആ മസ്സില്‍ കവിത ചുരന്നുകൊണ്ടിരുന്നു. കുടിക്കുമ്പോഴും ജീവിതം തന്നെ എന്താണ് പഠിപ്പിക്കുന്നതെന്നായിരുന്നു കവി കാത്തുകൊണ്ടിരുന്നത്. കണ്‍കളില്‍ മയക്കം മൂടുമ്പോഴും ഈ കവി വെളിച്ചത്തിന്റെ പോരാളിയായി അവശേഷിച്ചത് അതുകൊണ്ടാണ്. താന്‍ കീഴടക്കാുദ്ദേശിക്കുന്ന മസ്സുകളേതെന്ന് ഈ പോരാളിക്കറിയാമായിരുന്നു. ആ അറിവ് അയാള്‍ മദ്യം കൊണ്ട് മറച്ചുവച്ചു. അയ്യപ്പന്റെ ജീവിതം േര്‍രേഖയിലൂടെയായിരുന്നു. അത് വക്രമാണെന്ന് മുക്ക് വെറുതെ തോന്നിയതാണ്. ഒരു ബോറന്‍ കവി കവിത വായിക്കുമ്പോള്‍ കൂവുന്നത് ഈ ആര്‍ജവം കൊണ്ടായിരുന്നു. തന്റെ ആര്‍ജവം ആത്മവഞ്ചയാല്‍ മൂടിവയ്ക്കാന്‍ അയ്യപ്പ് കഴിയില്ലായിരുന്നു. ആ േര്‍രേഖ വരാിരിക്കുന്ന വസന്തകാലത്തിലേക്കായിരുന്നു. സത്യത്തില്‍ അമ്പതുരൂപയ്ക്കായുള്ള ആ കൈീട്ടല്‍ കരളുകള്‍ തേടിയുള്ള യാചയായിരുന്നു. അതി് ആധുികകാലത്തിന്റെ മൂല്യം ഒരു പ്രതീകമാക്കുകയാണ് അയ്യപ്പന്‍ ചെയ്തത്. ""വാന്‍ ഗോഗ്, വേലിെ സൂര്യകാന്തിയെ പോലെ സ്ഹേിച്ചവെ, കാതില്ലാത്ത ചരിത്രത്തി് ീയൊരു രേമ്പോക്കുകാരാവാം. കണ്ണ് സൂര്യും മസ്സ് ഭൂമിയുമാക്കിയ അസ്വസ്ഥമായ സ്വപ്ങ്ങളുടെ ഏണിയും പാമ്പും കളിക്ക് പിന്നീടവളുണ്ടായിരുന്നോ ആ സ്ഹേിത, കീറച്ചെവിയെ സ്ഹേിച്ചവള്‍?"" സമ്മാങ്ങള്‍ സ്വീകരിച്ചുകഴിയുമ്പോള്‍ അവള്‍ കവിയെ വിട്ടു പോവുകയാണ്. അതുകൊണ്ടത്രേ കവി മരിക്കാുള്ള മണ്ണ് സ്വന്തമായി തെരഞ്ഞെടുത്തത്. ആരോടും പറയാതെ, തെരുവിന്റെ ഓരം ചേര്‍ന്നല്ല, ധൃതിയിലോടിപ്പോവുന്ന ശകടത്തിന്റെ വിളികേട്ട് ിത്യിദ്രയിലേക്ക് പോയത്. അയ്യപ്പന്റേത് ആത്മഹത്യയായിരുന്നില്ല. സ്വത്വത്തിന്റെ ഹത്യയായിരുന്നു. സ്വത്വം ിലില്ക്കുമ്പോള്‍ തിക്ക് ലോകമസ്സാക്ഷിയാവാന്‍ കഴിയില്ലെന്ന് രെൂദയെ പോലെ അയ്യപ്പന്‍ അറിഞ്ഞിരുന്നു. ഗ്രീഷ്മമാണ് കവിയുടെ സഹചാരി. പൊള്ളലാണ് കവിയുടെ യോഗം. ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍ ""ഗ്രീഷ്മമേ സഖി, മുക്കൊരൂഷ്മള- ദീപ്തിയാര്‍ന്നൊരീ മധ്യാഹ്ന വേല്‍ എത്രമേല്‍ സുഖം, എത്രമേല്‍ ഹര്‍ഷം എത്രമേല്‍ ദുഃഖമുക്തിപ്രദാം. ഉടുക്കുകൊട്ടിപ്പാടിത്തളര്‍ന്നൊരെന്‍ മസ്സൊരല്പം ശക്തിയില്‍ വീശും. കൊടുംകാറ്റുതന്‍ രുദ്രമാം മുഖം മറന്നൊരല്പം ശാന്തമാകട്ടെ. സാന്ത്വത്തിന്‍ രുചിയറിയട്ടെ"" ഇവിടെ കവി ഉന്മാദാവസ്ഥയില്‍ ിന്ന് രക്ഷ ടോുള്ള വ്യഗ്രതയിലും അതി് ഏതെങ്കിലും സാന്ത്വത്തിുവേണ്ടിയുള്ള വിലാപത്തിലുമാണ്. കവിയുഭവിക്കുന്ന വിഹ്വലതയുടെ ആഴം ആര്‍ക്കാണ് അളന്നു തിട്ടപ്പെടുത്താാവുക? ഇരുട്ടിന്റെ കയങ്ങളില്‍ിന്ന് രക്ഷടോുള്ള ബദ്ധപ്പാടില്‍ കടുത്ത മധ്യാഹ്നങ്ങളേയും കൊടും ചൂടിയേും ഗ്രീഷ്മ ഋതുവിയേും പറ്റി എവിടേയും വാചാലാവുന്ന അയ്യപ്പെ മുക്ക് കാണാം. തണുപ്പിലല്ല, ഉഷ്ണത്തില്‍ സുഖം കണ്ടെത്തുന്ന, എരിവിഷ്ടപ്പെടുന്ന ജീവിതമാണത്. അമ്ലമാണവന്ന് പാീയം. ജീവിതദുരിതങ്ങളാണ് ഈ അമ്ലം. അയ്യപ്പന്‍ യാത്രയിലായിരുന്നു. സദാ പറക്കുന്ന പക്ഷിയായിരുന്നു അയ്യപ്പന്‍. യാത്രയിലാണ് അയ്യപ്പന്‍ മരിച്ചത്. പക്ഷേ എന്തായിരുന്നു അയാള്‍ക്ക് യാത്ര? ചരിത്രമായിരുന്നു അത്. ""മാലാഖേ, ിന്നെ ഒരു ോക്ക് കണ്ടാല്‍ മതി, അതാണ് മഹാദുരിതം, എന്റെയീ മഹായാത്രയില്‍ ചരിത്രത്തിന്റെ ഒരു ചെറുതൂവലെങ്കിലും എിക്കായി ീ അവശേഷിപ്പിക്കുകയില്ലേ? പക്ഷേ, ആരുമത് വിശ്വസിക്കുകയില്ല. ആ കാറ്റിന്റെ ശബ്ദങ്ങളാണ് ഞാന്‍. അവര്‍ക്ക് സ്ത്രീയെ അറിയില്ല. അറിയാവുന്നത് അവര്‍ സ്ഹേത്തെ സ്ഹേിക്കുന്നുവെന്ന് മാത്രം"" (ഹെര്‍മന്‍ ഹെസ്സെയുടെ അലച്ചിലുകള്‍) ലൈംഗികമായ എല്ലാറ്റിയെും തീര്‍ഥാടം അലിയിച്ചുകളയുന്നു. വല്ലാത്ത ഒരുപ്രേരണയാണത്. ഈ പ്രേരണയാണ് അയ്യപ്പന്‍ കവിതയുടെ കാതല്‍. അത് മുഷ്യരുടെ സകലദുഃഖവും സംവഹിക്കാുള്ള പ്രമുക്തിയുടെ വരമാണ്. ഇംഗ്ലീഷില്‍ ഞലറലാുശേീി എന്നാണ് അറിവുള്ളവര്‍ പറയുന്നത്. ഈ പ്രമുക്തി എവിടെ ിന്നാണ് മുഷ്യ് ലഭിക്കുക? ചരിത്രത്തെ അറിയുന്നതില്‍ിന്ന്. ""ാഴികക്കല്ലുകളും ശിലാലിഖിതങ്ങളും പുസ്തകങ്ങളുമല്ല ചരിത്രം; യാത്രയാണ്."" ഈ യാത്രകളില്‍ിന്നറിഞ്ഞ കാവ്യിയമങ്ങളാണ് അയ്യപ്പന്റെ കവിതകളിലുള്ളത്. താന്‍ കണ്ട മുഷ്യര്‍ ശ്ലോകത്തിലോ പദ്യത്തിലോ അല്ല, ഹൃദയംകൊണ്ടാണ് സംസാരിക്കുന്നത്. അതി് ചിലപ്പോള്‍ താളമുണ്ട്. ആ താളവും താളരാഹിത്യവുമെല്ലാം അയ്യപ്പന്റെ കവിതകളിലുണ്ട്. ചിലപ്പോള്‍ കേകയോ കാകളിയോ ആയുഭവപ്പെടുന്ന വരികള്‍ വഴിയില്‍ മുറിഞ്ഞുവീണു പിടയുന്നത് കാണാം. ""ശുഷ്കമാം മരച്ചില്ല. പാടാത്ത കിളി, സന്ധ്യ, തിക്തമീജലപാം കപ്പല്‍ച്ചേതത്തിന്‍ കാഴ്ച."" ഈ കവിത അവസാമാകുമ്പോള്‍ ഈ താളമെല്ലാം എവിടെയോ പോയിമറയുന്നു. ""കടങ്കഥയുടെ മുദ്രപൊട്ടിച്ചവര്‍ ഭ്രാന്തമായ കഥകള്‍ പറയുന്നു"" എന്നാണീ കാവ്യഭാഗം അവസാിക്കുന്നത്. ഷെല്ലി പാടിയതുപോലെ കാവ്യ ിയമമുള്‍പ്പെടെ എല്ലാ ിയമവുമാവിഷ്കരിക്കുന്നത് കവികള്‍ തന്നെ. തെരുവില്‍ ജീവിച്ചിരുന്നിരിക്കാം ഈ കവി. പക്ഷേ, അദ്ദേഹം അറിഞ്ഞതിക്കോള്‍ വിശപ്പ് ിങ്ങളാരും അറിഞ്ഞിരിക്കില്ല. അദ്ദേഹം സ്ഹേിച്ച അളവില്‍ സ്ഹേിക്കാന്‍ ിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം ദര്‍ശിച്ചതിക്കോള്‍ മോജ്ഞമായ ഒന്നും ിങ്ങള്‍ കണ്ടിട്ടില്ല. കാരണം അയ്യപ്പന്‍ കൈീട്ടുന്നത് അമ്പത് രൂപയ്ക്കല്ല, ഹൃദയങ്ങള്‍ക്കുവേണ്ടിയാണ്. അമ്പതുരൂപ ിങ്ങള്‍ക്കും എിക്കും മസ്സിലാവുന്ന ഒരേയൊരു മൂല്യമായതിാലാണ്, അയ്യപ്പന്‍ അമ്പത് രൂപയിലൂടെ ിങ്ങളുടെ ഹൃദയം തേടുന്നത്. ആ ജീവിതം തെരുവില്‍ പൊലിഞ്ഞുപോയി. മോരമാദികള്‍ക്ക് ഇതില്‍പ്പരം എന്താണാഘോഷിക്കാുള്ളത്. വിശപ്പറിയുന്ന പൊരിയലില്‍ിന്ന് പറന്നുയരുന്ന പാറ്റകളാണ് കവിതകളെന്ന് ഇതര കവികളോടൊപ്പം അയ്യപ്പും അറിഞ്ഞിരുന്നു. യോഗ്യായ എതിരാളിയില്ലാത്തതുകാരണം അയ്യപ്പന്‍ തന്നെപ്പറ്റി മാത്രമാണ് പാടിയത്. കാരണം വാളിന്റെയും വാക്കിന്റെയും ഉപയോഗത്തില്‍ ശ്രദ്ധാലുവായിരുന്നു അദ്ദേഹം.
- സി പി അബൂബക്കര്‍, ദേശാഭിമാനി
Monday, 5 November 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment